പ്രിയ കൂട്ടുകാരേ ഒരു നിമിഷം
ഒരൽ പ സമയം ഇതു വായിക്കണേ
👇👇👇
അല്ലാഹു നമുക്ക് അനുവദിച്ച് തന്ന സഹായികളൊട് ഇസ്തിഗാസ , തവസ്സുൽ, ഷുപാർഷ, അതായത് ഇസ്തിഷ്ഫാഹ് എല്ലാം ഒന്ന് തന്നെയാണ് ഈ രീതിയിൽ ഇവരൊട് നടത്തുംബൊള്‍ അല്ലാഹുവിൽ നിന്ന് തന്നെയാണ് നമുക്ക് യതാർതമായി സഹായം കിട്ടി കൊൻ ടിരിക്കുന്നത്
അല്ലാഹു നമുക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരുന്നത് ചില മാധ്യമങ്ങളിലൂടെയാകുന്നു ആ മാധ്യമങ്ങളെ നാം ബന്ധപ്പെടുന്നത് അല്ലാഹുവിനെ അനുസരിക്കൽ മാത്രമാകുന്നു.
1⃣മഹാന്മാരൊട് എന്തൊക്കെ ചൊദിക്കാം❓
✅അങ്ങനെ ഒന്നില്ല എല്ലാ കാര്യങ്ങളും അല്ലാഹുവിനൊടാകുന്നു ചൊദിക്കേൻ ടത്. ചെരുപ്പിൻ റ്റെ വാറ് പൊട്ടിയാലും അല്ലാഹുവിനോട് ചോദിക്കാനാ മുത്ത് നബി (സ) പ0ിപ്പിക്കുന്നത് . അല്ലാഹു നമുക്ക് അനുവദിച്ച് തന്ന കാരണങ്ങളുമായി ബന്ധപ്പെടുന്നതും ചൊദിക്കുന്നതും യതാർഥത്തിൽ അല്ലാഹുവിനൊട് ചൊദിക്കും പൊലെ തന്നെയാകുന്നു
2⃣സ്വർഗ്ഗം ചൊദിക്കാമൊ❓
✅റബീഅ റ എതൊരു വിഷ്വാസത്തിലാണൊ നബി സ യൊട് സ്വർഗ്ഗം ചൊദിച്ചത് ആ വിഷ്വാസത്തിൽ നമുക്കും ചൊദിക്കാം സ്വഹാബത്തിന്ന് ചൊദിക്കാമെങ്കിൽ നമുക്കെന്ത് കൊൻ ട് ചോദിച്ച് കൂടാ❓
📜മറ്റൊരു ഹദീസിൽ ഒരു അഹ്രാബി ഒട്ടകം ചൊദിച്ചപ്പൊള്‍ തിരു നബി സ പറയുകയാണ് ബനൂ ഇസ്രാഈൽ ഗൊത്രത്തിൽ പെട്ട ഒരു സ്ത്രീ മൂസാ നബിയൊട് സ്വർഗ്ഗം ചൊദിച്ചത് പൊലെ എന്നൊട് ചോദിക്കാമായിരുന്നില്ലേ എന്ന് നബി തങ്ങള്‍ പടിപ്പിക്കുകയാണ്
അപ്പൊ നമുക്കും ചൊദിക്കാം✅✅✅
📜3 ലക്ഷം ഹദീസ് മനപ്പാടമുള്ള അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന
അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)
വഫാത്തായ നബി സ യെ വിളിച്ച്
"അൗദാര്യത്തിൻ റ്റെ ഉടമയായ നബിയെ , ഞാൻ ചെയ്ത് പൊയ തെറ്റുകളിൽ നിന്നുള്ള മുക്തി ഞാൻ ആഗ്രഹിക്കുന്നു. തങ്ങളെന്നൊട് ഒാ അഹ്മദുബ്നു അലീ , പരാജയമില്ലാതെ നീ സ്വർഗ്ഗത്തിലെക്ക് പൊകൂ എന്ന് പറയണേ നബിയെ എന്ന് നബി സ യൊട് ഈ മഹാനവർകള്‍ നടത്തിയെങ്കിൽ നമുക്ക് എന്ത് കൊൻ ട് ചൊദിച്ച് കൂടാ❓
3⃣മഴയെ ചൊദിക്കാമൊ❓
✅ഉമറുബ്നുൽ ഖത്താബ് റ വിൻ റ്റെ കാലത്ത് ബിലാലുബ്നു ഹാരിസ് റ എന്ന സ്വഹാബി വര്യൻ നബി സ യുടെ ഖബറിങ്കൽ ചെന്ന് മഴക്കു വേൻ ടി സഹായം തെടിയെങ്കിൽ നമുക്കെന്ത് കൊൻ ട് ചൊദിച്ച് കൂടാ❓
📜ജല ക്ഷാമം നേരിട്ടപ്പൊള്‍
അബൂ അയ്യൂബിൽ അൻസ്വാരീ റ , സൽമാനുബ്നു റബീഅ റ , ഇമാം ബുഖാരീ തുടങ്ങിയ മഹാന്മാരുടെ മഖ്ബറയിൽ ചെന്ന് ഈജിപ്തിലെയും , തുർക്കിയിലെയും , സമർഖന്ദിലെയും ജനങ്ങള്‍ മഴയെ തേടുകയും അവർക്ക് ലഭിക്കുകയും ചെയ്തുവെങ്കിൽ നമുക്കും മഹാന്മാരുടെ മഖ്ബറയിൽ പൊകാം ചൊദിക്കാം ഇതൊക്കെ കെരളത്തിൽ മാത്രമല്ല
4⃣വെഷമം നേരിട്ടാൽ മഖ്ബറയിൽ പൊകാമൊ❓
✅മനപ്രയാസം നേരിട്ടാൽ ഇമാം ബുഖാരിയുടെ ഷൈഖവർകളും താബിഉകളിലെ വെള്ളി നക്ഷത്രവും ഖുർ ആൻ പൻ ടിതനുമായ ഇബ്നു മുൻ ഖദിർ (റ) തെരെഞ്ഞെടുത്തത് നബി സ ഖബർ ഷരീഫായിരുന്നു തൻ റ്റെ കവിള്‍ തടം ഖബറിൻ മേൽ വെച്ചായിരുന്നു സഹായാർത്തന നടത്തിയിരുന്നത്
📜ബഹുമാനപ്പെട്ട നമ്മുടെ മദ് ഹബിൻ റ്റെ ഇമാമായ നബി സ മുൻ കൂട്ടി പ്രവചിച്ച ഖുറെെഷീ ഗൊത്രത്തിലെ ഇൽമിൻ റ്റെ കുലപതി ഇമാം ഷാഫിഈ (റ) പറയുന്നു എനിക്കെന്തെങ്കിലും ആവഷ്യം ഉൻ ടായാൽ ഞാൻ അബൂ ഹനീഫ ഇമാമിൻ റ്റെ ഖബറിങ്കലിൽ പൊവാറു ൻ ടായിരുന്നു
📜ഹദീസ് പൻ ടിതരിലെ വെള്ളി നക്ഷത്രമായ ബഹുമാനപ്പെട്ട ഇബ്നു ഹിബ്ബാൻ (റ) പറയുന്നു എനിക്കെന്തെങ്കിലും വെഷമങ്ങള്‍ നേരിട്ടാൽ സനാബാാദിലുള്ള അലിയ്യുബ്നു മൂസര്രിളാ എന്ന മഹാനവർകളുടെ മഖ്ബറയിൽ പൊകാറുൻ ടായിരുന്നു
ഇവരൊക്കെ പൊയാൽ നമുക്കും പൊകാം കൂട്ടുകാാരെ
5⃣പാപ മോചനം തേടാമൊ❓
✅സൂറത്ത് നിസാഇലെ 64 മത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നത്
"അവർ പാപം ചെയ്ത് തങ്ങളെ സമീപിക്കുകയും അവർ അല്ലാഹുവിനൊട് പാപ മൊജനത്തിന്ന് പ്രാർത്തിക്കുകയും പ്രവാജകൻ അവർക്ക് വേൻ ടി പാപ മോചനം തേടുകയും ചെയ്താൽ നിഷ്ചയം തൗബ സ്വീകരിക്കുനവനും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവർ എത്തിക്കുന്നാതാണ് "
📜ഇവിടെ നബി സ യെ സമീപിക്കണം എന്ന് തന്നെയാ പടിപ്പിക്കുന്നത്
📜മാത്രവുമല്ല ഈ ആയത്തിൻ റ്റെ തഫ്സീരിലും മറ്റു കിതാബുകളിലും 25 ഒാളം ഇമാമീങ്ങള്‍ നബി സ യുടെ ഖബറിങ്കൽ ചെന്ന് പാപ മോജനത്തിന്ന് വേൻ ടി ഷുപാർഷ ചൊദിച്ച ധാരാളം ഉദ്ധരണികള്‍ കാണാം ഇവരൊക്കെ നമുക്ക് പടിപ്പിച്ച് തന്നാൽ നമുക്കും ചെയ്യാം
✅✅✅ഇവിടെ സ്വർഗ്ഗം ചൊദിച്ചാലും പാപ മോചനം തേടിയാലും അവിടെയൊക്കെ മഹാന്മാർ നമുക്ക് ഷുപാർഷകരാകും എന്ന വിഷ്വാസത്തിൽ മാത്രമാകുന്നു ഈ ലൊകത്തിലെ മുഹ്മിനീങ്ങള്‍ ചോദിക്കുന്നത്. അല്ലാതെ പാപം പൊറുത്ത് തരുന്നതും സ്വർഗ്ഗം തരുന്നവനും അല്ലാഹു അല്ലാ എന്ന വിഷ്വാസത്തിൽ അല്ല . മഹാന്മാർ നമുക്ക് ഷുപാർഷകരും അല്ലാഹു അനുവദിച്ച് തന്ന കാരണങ്ങളു മായി ബന്ദപ്പെടുന്നു എന്ന് മാത്രം
👇📜👇അല്ലാഹുവിൻ റ്റെ ദീൻ എന്ന് പറഞാൽ മുൻ ഗാമികള്‍ നമുക്ക് എേൽ പ്പിച്ചതാകുന്നു സത്യ വിഷ്വാസികളുടേതല്ലാത്ത പാത പിൻ പറ്റിയവൻ റ്റെ കേന്ദ്രം നരഗമാകുന്നു ഖുർ ആൻ പറയുന്നത് നോക്കൂ
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115
“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”👆👆
📜
ഈ ആയത്തിൽ രണ്ട് തരം കുറ്റക്കാരെയും താക്കീത് ചെയ്തിട്ടുണ്ട് . ഒന്ന് ; റസൂലുമായി ഭിന്നിച്ചവർ. രണ്ട് ; വിശ്വാസ കർമ്മങ്ങളിൽ സത്യവിശ്വാസികളുടെ മാർഗം വിട്ടുകൊണ്ട് മറ്റൊരു മാറ്റം അംഗീകരിച്ചവർ....
സ്നേഹത്തോടെ സിദ്ദീഖുൽ മിസ്ബാഹ്.,..✅✅✅✅✅
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment